തളിരണിയും കതിരണിയും വയലേലകൾ തളിരണിയും കതിരണിയും വയലേലകൾ 

ജീവൻപകരുന്ന വിത്തിന്‍റെ ധന്യമുഹൂർത്തം

മാർച്ച് 21 ഞായറാഴ്ച സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഫ്രാൻസിസ് 'ട്വിറ്ററി'ൽ പങ്കുവച്ച ചിന്ത :

“ഒരു ഗോതമ്പുമണി നിലത്തു വീണ് അഴിയാത്ത പക്ഷം അത് അതേപടി തുടരുന്നു. അഴിയുന്ന പക്ഷം സമൃദ്ധമായ വിളവു നല്കുന്നു (യോഹ. 12 : 23-24). ധാന്യമണി സഹിക്കുകയും മരിക്കുകയും ചെയ്യുന്ന മുഹൂർത്തത്തിലാണ് അതു കൃത്യമായും ഒരു വിത്തായ് മാറുന്നത്. ഉചിതമായ സമയത്ത് ഫലം പുറപ്പെടുവിക്കുവാൻ അതിന്‍റെ ജീവിതം വീണ്ടും പൂവണിയുന്നു.” #ഇന്നത്തെസുവിശേഷം

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഈ സന്ദേശം കണ്ണിചേർത്തു.

“Unless a grain of wheat falls into the earth and dies, it remains just a single grain; but if it dies, it bears much fruit” (Jn 12:23-24). Precisely then, in trials and in solitude while the seed is dying, that is the moment in which life blossoms, to bear ripe fruit in due time. #today’sgospel

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 March 2021, 15:16